കുടിയേറ്റ വിലക്ക് ട്രംപിനെതിരെ വിമർശനവുമായി ഡെമോക്രാറ്റുകൾ

കോവിഡ്-19 വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികളെ മറികടക്കാൻ അമേരിക്കയിൽ വിദേശികൾക്ക് ഏർപ്പെടുത്തിയ കുടിയേറ്റ വിലക്ക് 60 ദിവസത്തേക്ക് നീട്ടിയതിനു പിന്നാലെ വിമർശവുമായി ഡെമോക്രാറ്റുകൾ രംഗത്ത്.വൈറസ് വ്യാപനത്തിനെതിരായ നടപടികൾ സ്വീകരിക്കുന്നതിലും പ്രതിരോധ പ്രവർത്തനങ്ങളിലും സംഭവിച്ച വീഴ്ച മറയ്ക്കാനാണ് ട്രംപ് കുടിയേറ്റ വിലക്ക് പ്രഖ്യാപിച്ചതെന്ന് അവർ കുറ്റപ്പെടുത്തി.

കുടിയേറ്റം സംബന്ധിച്ച് ട്രംപിന് നേരത്തെ തന്ന ഒരു നിലപാട് ഉണ്ടായിരുന്നതാണെന്നും ആ നിലപാടിനെ സംരക്ഷിക്കാൻ ഇപ്പോൾ കോവിഡിനെ മറയാക്കുകയാണന്നും ഡെമോക്രാറ്റുകൾ കുറ്റപ്പെടുത്തുന്നു.